ETV Bharat / state

ഗവര്‍ണ്ണറെ കാണാനെത്തിയ കേരള യൂണിവേഴ്‌സിറ്റി വിസിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു - കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

വനിതകൾ ഉൾപ്പെടെയുള്ള പ്രവര്‍ത്തകര്‍ പത്ത് മിനിട്ടോളം വിസിയെ തടഞ്ഞുവച്ചു. വിസി രാജിവയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം

കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
author img

By

Published : Jul 19, 2019, 8:17 PM IST

Updated : Jul 19, 2019, 9:40 PM IST

തിരുവനന്തപുരം: ഗവര്‍ണ്ണറെ കാണാനെത്തിയ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ വി പി മഹേദവന്‍പിള്ളയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാജ്ഭവന് മുന്നിലെ അതീവസുരക്ഷാമേഖലയിലാണ് കെഎസ്‌യു പ്രതിഷേധം നടന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിസിയെ ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മടങ്ങുമ്പോഴാണ് കെഎസ്‌യു പ്രവര്‍കത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. രാജ്ഭവൻ പ്രധാന ഗേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. വനിതകൾ ഉൾപ്പെടെയുള്ള പ്രവര്‍ത്തകര്‍ പത്ത് മിനിട്ടോളം വിസിയെ തടഞ്ഞുവച്ചു. വിസി രാജിവയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഗവര്‍ണ്ണറെ കാണാനെത്തിയ കേരള യൂണിവേഴ്‌സിറ്റി വിസിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

അതീവസുരക്ഷാ മേഖലയില്‍ പ്രതിഷേധം നടക്കുമ്പോള്‍ വിസിക്ക് എസ്‌കോര്‍ട്ടായെത്തിയ വാഹനത്തിലെ രണ്ട് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നു. സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന ആരോപണം ഇതിനിടെ ശക്തമായി. കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ച് വിസി മടങ്ങിയ ശേഷമാണ് മ്യൂസിയം പൊലീസ് സ്ഥലത്ത് എത്തിയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ വെള്ളയമ്പലത്തുവെച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് ചെറിയ സംഘർഷത്തിന് ഇടയാക്കി. രണ്ട് പ്രവര്‍ത്തകരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്.

തിരുവനന്തപുരം: ഗവര്‍ണ്ണറെ കാണാനെത്തിയ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ വി പി മഹേദവന്‍പിള്ളയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാജ്ഭവന് മുന്നിലെ അതീവസുരക്ഷാമേഖലയിലാണ് കെഎസ്‌യു പ്രതിഷേധം നടന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിസിയെ ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മടങ്ങുമ്പോഴാണ് കെഎസ്‌യു പ്രവര്‍കത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. രാജ്ഭവൻ പ്രധാന ഗേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. വനിതകൾ ഉൾപ്പെടെയുള്ള പ്രവര്‍ത്തകര്‍ പത്ത് മിനിട്ടോളം വിസിയെ തടഞ്ഞുവച്ചു. വിസി രാജിവയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഗവര്‍ണ്ണറെ കാണാനെത്തിയ കേരള യൂണിവേഴ്‌സിറ്റി വിസിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

അതീവസുരക്ഷാ മേഖലയില്‍ പ്രതിഷേധം നടക്കുമ്പോള്‍ വിസിക്ക് എസ്‌കോര്‍ട്ടായെത്തിയ വാഹനത്തിലെ രണ്ട് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നു. സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന ആരോപണം ഇതിനിടെ ശക്തമായി. കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ച് വിസി മടങ്ങിയ ശേഷമാണ് മ്യൂസിയം പൊലീസ് സ്ഥലത്ത് എത്തിയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ വെള്ളയമ്പലത്തുവെച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് ചെറിയ സംഘർഷത്തിന് ഇടയാക്കി. രണ്ട് പ്രവര്‍ത്തകരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്.

Intro:ഗവര്‍ണ്ണറെ കാണാനെത്തിയ കേരള യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ വി.പി.മഹേദവന്‍പിള്ളയെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ചു. രാജ്ഭവന് മുന്നിലെ അതീവസുരക്ഷാമേഖലയിലാണ് കെ.എസ്.യുവിന്റെ പ്രതിഷേധം നടന്നത്.
Body:യൂണിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിസിയെ ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മടങ്ങുമ്പോഴാണ് കെ.എസ്.യു പ്രവര്‍കത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. രാജ്ഭവന്റെ പ്രധാന ഗേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം.

ഹോള്‍ഡ്

വനിതകള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പത്ത് മിനിട്ടോളം വിസിയെ തടഞ്ഞുവച്ചു. വിസി രാജിവയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഹോള്‍ഡ്

അതീവസുരക്ഷാ മേഖലയില്‍ പ്രതിഷേധം നടക്കുമ്പോള്‍ വിസിക്ക് എസ്‌കോര്‍ട്ടായെത്തിയ വാഹനത്തിലെ രണ്ട് പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നു. സുരക്ഷയൊരുക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്്ചയാണ് ഉണ്ടായിരിക്കുന്നത്. പ്രതിഷേധം കെ.എസ്.യു പ്രവര്‍ത്തകര്‍ അവസാനിപ്പിച്ച് വിസിയും മടങ്ങി കെ.എസ്.യുവിന്റെ പ്രകടനവും നടത്തിയ ശേഷമാണ് മ്യൂസിയം പോലീസ് സ്ഥലത്ത് എത്തിയത്. പ്രതിഷേധിച്ച വര്‍ത്തകരെ വെള്ളയമ്പലത്ത് വച്ച് അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചത് ചെറിയ സംഘര്‍ഷ്ത്തിന് ഇടയാക്കി. രണ്ട് പ്രവര്‍ത്തകരെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാനെ പോലീസിന് കഴിഞ്ഞുള്ളൂ.

ഹോള്‍ഡ്

Conclusion:
ഇടിവി ഭാരത്,തിരുവനന്തപുരം
Last Updated : Jul 19, 2019, 9:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.