ETV Bharat / state

വന്ധ്യതാ ചികിത്സാരംഗത്ത് ശ്രദ്ധാകേന്ദ്രമായി എസ് എ ടി - വന്ധ്യതാ ചികിത്സാരംഗത്ത്

അത്യന്താധുനിക ചികിത്സാ സംവിധാനങ്ങളോടെ പൂർണ്ണസജ്ജമാണ് എസ് എ ടിയുടെ വന്ധ്യതാ ചികിത്സാ വിഭാഗം

വന്ധ്യതാ ചികിത്സാരംഗത്ത് ശ്രദ്ധാകേന്ദ്രമായി എസ് എ ടി
author img

By

Published : Mar 25, 2019, 1:00 PM IST


കുറഞ്ഞ ചെലവിൽ പാവപ്പെട്ടവർക്ക് വിജയകരമായ വന്ധ്യതാ ചികിത്സയുമായി തിരുവനന്തപുരം ഗവൺമെന്‍റ് എസ് എ ടി ആശുപത്രി. വന്ധ്യതാ ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുമ്പോഴാണ് എസ് എ ടി സൗജന്യനിരക്കിൽ ഈ ചികിത്സ പ്രാപ്യമാക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ അടക്കം വർഷങ്ങൾ കൊണ്ട് ചികിത്സ തേടിയവരുടെ സ്വപ്നങ്ങളാണ് ഈ സർക്കാർ ആശുപത്രിയിലൂടെ ഫലപ്രാപ്തിയിൽ എത്തുന്നത്.

2012 മുതൽ അത്യന്താധുനിക ചികിത്സാ സംവിധാനങ്ങളോടെ പൂർണ്ണസജ്ജമാണ് എസ് എ ടിയുടെ വന്ധ്യതാ ചികിത്സാ വിഭാഗം. ഇതുവഴി നിരവധി സാധാരണക്കാരുടെ സ്വപ്നമാണ് കുറഞ്ഞ ചെലവിൽ സാധ്യമായത്. സ്വകാര്യ ആശുപത്രികൾ ഓരോ തവണയും ലക്ഷങ്ങൾ ഈടാക്കുന്ന ചികിത്സകളെല്ലാം മികച്ചരീതിയിൽ വർഷങ്ങളായി എസ് എ ടി ലഭ്യമാക്കുന്നുണ്ട് .

വന്ധ്യതാ ചികിത്സാരംഗത്ത് ശ്രദ്ധാകേന്ദ്രമായി എസ് എ ടി


സംസ്ഥാനത്ത് 15% ദമ്പതിമാർ വർഷംതോറും വന്ധ്യതയ്ക്ക് ചികിത്സ തേടുന്നു എന്നാണ് അനൗദ്യോഗിക കണക്ക് . വിവിധ ചികിത്സാ രീതികൾക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുമ്പോൾ സാധാരണക്കാർക്ക് താങ്ങാവുന്ന തുക മാത്രമാണ് എസ് എ ടി ഈടാക്കുന്നത്. എസ് എ ടിയിലെ ഐ വി എഫ് ചികിത്സയുടെ വിജയശതമാനം ഉയർന്നതാണ് എന്നത് വെറും അവകാശവാദമല്ല. ചികിത്സ തേടിയവരുടെ അനുഭവമാണത്.



കുറഞ്ഞ ചെലവിൽ പാവപ്പെട്ടവർക്ക് വിജയകരമായ വന്ധ്യതാ ചികിത്സയുമായി തിരുവനന്തപുരം ഗവൺമെന്‍റ് എസ് എ ടി ആശുപത്രി. വന്ധ്യതാ ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുമ്പോഴാണ് എസ് എ ടി സൗജന്യനിരക്കിൽ ഈ ചികിത്സ പ്രാപ്യമാക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ അടക്കം വർഷങ്ങൾ കൊണ്ട് ചികിത്സ തേടിയവരുടെ സ്വപ്നങ്ങളാണ് ഈ സർക്കാർ ആശുപത്രിയിലൂടെ ഫലപ്രാപ്തിയിൽ എത്തുന്നത്.

2012 മുതൽ അത്യന്താധുനിക ചികിത്സാ സംവിധാനങ്ങളോടെ പൂർണ്ണസജ്ജമാണ് എസ് എ ടിയുടെ വന്ധ്യതാ ചികിത്സാ വിഭാഗം. ഇതുവഴി നിരവധി സാധാരണക്കാരുടെ സ്വപ്നമാണ് കുറഞ്ഞ ചെലവിൽ സാധ്യമായത്. സ്വകാര്യ ആശുപത്രികൾ ഓരോ തവണയും ലക്ഷങ്ങൾ ഈടാക്കുന്ന ചികിത്സകളെല്ലാം മികച്ചരീതിയിൽ വർഷങ്ങളായി എസ് എ ടി ലഭ്യമാക്കുന്നുണ്ട് .

വന്ധ്യതാ ചികിത്സാരംഗത്ത് ശ്രദ്ധാകേന്ദ്രമായി എസ് എ ടി


സംസ്ഥാനത്ത് 15% ദമ്പതിമാർ വർഷംതോറും വന്ധ്യതയ്ക്ക് ചികിത്സ തേടുന്നു എന്നാണ് അനൗദ്യോഗിക കണക്ക് . വിവിധ ചികിത്സാ രീതികൾക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുമ്പോൾ സാധാരണക്കാർക്ക് താങ്ങാവുന്ന തുക മാത്രമാണ് എസ് എ ടി ഈടാക്കുന്നത്. എസ് എ ടിയിലെ ഐ വി എഫ് ചികിത്സയുടെ വിജയശതമാനം ഉയർന്നതാണ് എന്നത് വെറും അവകാശവാദമല്ല. ചികിത്സ തേടിയവരുടെ അനുഭവമാണത്.


Intro:Body:

Intro:കുറഞ്ഞ ചെലവിൽ പാവപ്പെട്ടവർക്ക് വിജയകരമായ വന്ധ്യതാ ചികിത്സയുമായി തിരുവനന്തപുരം ഗവൺമെൻറ് എസ് എ ടി ആശുപത്രി. വന്ധ്യതാ ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുമ്പോഴാണ് എസ് എ ടി സൗജന്യനിരക്കിൽ ഈ ചികിത്സ പ്രാപ്യമാക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ അടക്കം വർഷങ്ങൾ ചികിത്സ തേടിയവരുടെ സ്വപ്നങ്ങളാണ് ഈ സർക്കാർ ആശുപത്രിയിലൂടെ ഫലപ്രാപ്തിയിൽ എത്തുന്നത്.



Body:Vo

hold

അമ്മയും കുഞ്ഞും പ്രതിമ

എസ്റ്റാബ്ലിഷ് വിഷ്വൽസ്

ദമ്പതികളും കുഞ്ഞുങ്ങളും



ഇത് തിരുവനന്തപുരം പൂവാർ സ്വദേശികളായ സന്ധ്യാറാണി - ശ്രീകുമാർ ദമ്പതികൾ. എട്ടുവർഷം കുട്ടികളില്ലാതിരുന്ന ഇവർ വിവിധ ആശുപത്രികളിൽ മാറിമാറി ചികിത്സതേടി. 3 വർഷം മുമ്പ് 

എസ് എ ടിയിൽ എത്തിയതോടെ തലവര മാറി. ഇന്നവർ ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാരാണ്.



byte സന്ധ്യാറാണി



2012 മുതൽ അത്യന്താധുനിക ചികിത്സാ സംവിധാനങ്ങളോടെ പൂർണ്ണസജ്ജമാണ് എസ് എ ടിയുടെ വന്ധ്യതാ ചികിത്സാ വിഭാഗം. ഇതുവഴി നിരവധി സാധാരണക്കാരുടെ സ്വപ്നമാണ് കുറഞ്ഞ ചെലവിൽ സാധ്യമായത്.



byte - Dr. A. Santhosh Kumar,

Superintendent, SAT 



സ്വകാര്യ ആശുപത്രികൾ ഓരോ തവണയും ലക്ഷങ്ങൾ ഈടാക്കുന്ന ചികിത്സകളെല്ലാം മികച്ചരീതിയിൽ വർഷങ്ങളായി എസ് എ ടി ലഭ്യമാക്കുന്നുണ്ടെന്ന് വന്ധ്യതാ ചികിത്സാ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോക്ടർ ഷീല ബാലകൃഷ്ണൻ



byte- Dr. Sheila Balakrishnan ( ഷീല സ്പെല്ലിംഗ് ഇതുതന്നെയാണ്)



Conclusion:സംസ്ഥാനത്ത് 15% ദമ്പതിമാർ വർഷംതോറും വന്ധ്യതയ്ക്ക് ചികിത്സതേടി തേടുന്നു എന്നാണ് അനൗദ്യോഗിക കണക്ക് . വിവിധ ചികിത്സാ രീതികൾക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുമ്പോൾ സാധാരണക്കാർക്ക് താങ്ങാവുന്ന തുക മാത്രമാണ് SAT ഈടാക്കുന്നത്. SATയിലെ ഐ വി എഫ് ചികിത്സയുടെ വിജയശതമാനം ഉയർന്നതാണ് എന്നത് വെറും അവകാശവാദമല്ല. ചികിത്സ തേടിയവരുടെ അനുഭവമാണത്.



PTC


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.