ETV Bharat / jagte-raho

നവജാത ശിശുവിനെ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റില്‍ - After boozing, Man killed his one-month-old daughter by throwing her into the wall

കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് പണം ആവശ്യപ്പെടുകയായിരുന്നു

നവജാത ശിശുവിനെ എറിഞ്ഞു കൊന്നു  ശിശുവിനെ എറിഞ്ഞു കൊന്നു: പിതാവ് അറസ്റ്റില്‍  After boozing, Man killed his one-month-old daughter by throwing her into the wall  Dindigul
നവജാത ശിശുവിനെ എറിഞ്ഞു കൊന്നു: പിതാവ് അറസ്റ്റില്‍
author img

By

Published : Dec 19, 2019, 7:53 PM IST

ചെന്നൈ: നവജാത ശിശുവിനെ മദ്യലഹരിയില്‍ എറിഞ്ഞുകൊന്ന പിതാവ് അറസ്റ്റില്‍. ദിണ്ടിഗല്‍ ജില്ലയിലെ തമ്പാട്ടി ഒറ്റന്‍സതിരം സ്വദേശിയായ മണികണ്ഠന്‍ (33)ആണ് അറസ്റ്റിലായത്. നവംബര്‍ 23നാണ് മണികണ്ഠന്‍റെ ഭാര്യ നാഗലക്ഷമി (24) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഭാര്യ 500 രൂപ ഇയാള്‍ക്ക് നല്‍കി. കൂടുതല്‍ പണം നല്‍കാന്‍ വിസമ്മതിച്ച ഭാര്യയുമായി ഇയാള്‍ കലഹിക്കുകയും കുഞ്ഞിനെ ചുമരിലേക്ക് ഏടുത്ത് എറിയുകയുമായിരുന്നു. കുഞ്ഞ് തല്‍ക്ഷണം മരിച്ചു.

കുഞ്ഞ് മരിച്ചെന്ന് ഉറപ്പായതോടെ ഇയാള്‍ അടുത്തുള്ള ശ്മശാനത്തില്‍ എത്തി സംസ്കാരം നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് നല്‍കാനായി വന്നവരാണ് കുഞ്ഞ് വീട്ടിലില്ലെന്ന് മനസിലാക്കിയത്. ഉദ്യോഗസ്ഥരും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കുഞ്ഞ് കൊല്ലപ്പെട്ടതായി വ്യക്തമായതെന്ന് ഒറ്റന്‍സതിരം പൊലീസ് വ്യക്തമാക്കി.

ഇതോടെ സ്ഥലത്തെത്തിയ ഡി.എസ്.പി സീമൈസാമി, സര്‍ക്കാര്‍ ഡോക്ടര്‍ സതീഷ് കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണികണ്ഠനോട് കുട്ടിയുടെ ശരീരം സംസ്കരിച്ച സ്ഥലം കാണിച്ച് തരാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിശോധനകള്‍ക്ക് ശേഷം മാതാവിന്‍റെ സഹായത്തോടെ കുഞ്ഞിനെ സംസ്കരിച്ചു. കുട്ടിയെ കൊലപ്പെടുത്തിയതിന് മണികണ്ഠനേയും കുറ്റം മറച്ച് വച്ചതിന് നാഗലക്ഷ്മിയേയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ചെന്നൈ: നവജാത ശിശുവിനെ മദ്യലഹരിയില്‍ എറിഞ്ഞുകൊന്ന പിതാവ് അറസ്റ്റില്‍. ദിണ്ടിഗല്‍ ജില്ലയിലെ തമ്പാട്ടി ഒറ്റന്‍സതിരം സ്വദേശിയായ മണികണ്ഠന്‍ (33)ആണ് അറസ്റ്റിലായത്. നവംബര്‍ 23നാണ് മണികണ്ഠന്‍റെ ഭാര്യ നാഗലക്ഷമി (24) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഭാര്യ 500 രൂപ ഇയാള്‍ക്ക് നല്‍കി. കൂടുതല്‍ പണം നല്‍കാന്‍ വിസമ്മതിച്ച ഭാര്യയുമായി ഇയാള്‍ കലഹിക്കുകയും കുഞ്ഞിനെ ചുമരിലേക്ക് ഏടുത്ത് എറിയുകയുമായിരുന്നു. കുഞ്ഞ് തല്‍ക്ഷണം മരിച്ചു.

കുഞ്ഞ് മരിച്ചെന്ന് ഉറപ്പായതോടെ ഇയാള്‍ അടുത്തുള്ള ശ്മശാനത്തില്‍ എത്തി സംസ്കാരം നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് നല്‍കാനായി വന്നവരാണ് കുഞ്ഞ് വീട്ടിലില്ലെന്ന് മനസിലാക്കിയത്. ഉദ്യോഗസ്ഥരും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കുഞ്ഞ് കൊല്ലപ്പെട്ടതായി വ്യക്തമായതെന്ന് ഒറ്റന്‍സതിരം പൊലീസ് വ്യക്തമാക്കി.

ഇതോടെ സ്ഥലത്തെത്തിയ ഡി.എസ്.പി സീമൈസാമി, സര്‍ക്കാര്‍ ഡോക്ടര്‍ സതീഷ് കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണികണ്ഠനോട് കുട്ടിയുടെ ശരീരം സംസ്കരിച്ച സ്ഥലം കാണിച്ച് തരാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിശോധനകള്‍ക്ക് ശേഷം മാതാവിന്‍റെ സഹായത്തോടെ കുഞ്ഞിനെ സംസ്കരിച്ചു. കുട്ടിയെ കൊലപ്പെടുത്തിയതിന് മണികണ്ഠനേയും കുറ്റം മറച്ച് വച്ചതിന് നാഗലക്ഷ്മിയേയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Intro:Body:

Manikandan who is 33 years old lives with his wife Nagalakshmi(24) in Thippampatti near Ottansathiram in Dindigul district. The couple has 5 years old daughter Hasini.On November 23rd the couple is blessed with one more daughter in Dindigul Government hospital. 



Yesterday Manikandan who came to the house after consuming school had a dispute with his wife by asking money to consume alcohol. With no other choice, Nagalakshmi gave him 500 rupees to booze. He went back immediately to booze and reached back to his home and started hitting her. 



Manikandan temper reached high when Nagalakshmi absconded immediately after he started hitting her. Without knowing what to do, Manikandan took his one-month-old daughter from the cradle and thrown her into the Wall. The one-month-old babe died on the spot. Later without knowing what to do, he buried the one-month-old into the cemetery. 



Later the village nurse who came to the Manikandan house for the vaccination, find no one in the house. She asked the neighbors about their whereabouts. With the help of villagers, the government nurse found and truth and informed to the Ottansathiram police regarding the death. DSP Seemaisamy , tahsildar Saravanan and government doctor SatishKumar reached the spot and demanded Manikandan to show the place where he buried the child. They founded the child and sent it for autopsy. Next, they have done the funeral with the help of the Mother. 



The Police arrested Manikandan for murdering the child and Nagalakshmi for hiding it. Now the investigation is in Process.


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.