റഫാലിൽ മോദി യെ പരിഹസിച്ച് വീണ്ടും രാഹുൽ ഗാന്ധി. മോദിയുടെ ഭരണത്തിൽ എല്ലാം അപ്രത്യക്ഷമാവുകയാണ്. യുവാക്കൾക്ക് ജോലി നശഷ്ടമായി. കർഷകരുടചെ പമം കാണാതായി. ഇപ്പോൾ റാഫേൽ രേഖകളും കാണാതായെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റാഫേലിൽ പ്രദാനമന്ത്രിക്കെതിരെയു ം ആന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിനു പുറമേ പിഎംഒയും എന്തിനാണ് സമാന്തരചര്‍ച്ച നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മോദിക്കെതിരെ എഴുതാന്‍ ധൈര്യം കാട്ടിയതിനാണ് മാധ്യമങ്ങളെ ശിക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു .
റഫേലിൽ മോദിയെ വീണ്ടും പരിഹസിച്ച് രാഹുൽ ഗാന്ധി
പ്രതിരോധമന്ത്രാലയത്തിനു പുറമേ പിഎംഒയും എന്തിനാണ് സമാന്തരചര്‍ച്ച നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി. അഴിമതി നടത്തിയിട്ടില്ലെങ്കില്‍ പ്രധാനമന്ത്രി അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും രാഹുല്‍ ചോദിച്ചു.
![റഫേലിൽ മോദിയെ വീണ്ടും പരിഹസിച്ച് രാഹുൽ ഗാന്ധി](https://etvbharatimages.akamaized.net/etvbharat/images/768-512-2626212-419-903ca033-9929-4df5-ab41-e9b7da50a7ff.jpg?imwidth=3840)
വിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടെന്നും ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള നടപടികൾക്കു മുന്നോടിയായി ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നുമുള്ള വാദം ഇന്നലെ എജി റഫേൽ പരിഗണിക്കവെ സുപ്രീംകോടതിയിൽ ഉന്നയിച്ചു. തെളിവു നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ച്, മോഷ്ടിക്കപ്പെട്ട രേഖകൾ കോടതിക്കു പരിശോധിക്കാമെന്നു ജസ്റ്റിസ് ജോസഫ് പറഞ്ഞു.
റഫാലിൽ മോദി യെ പരിഹസിച്ച് വീണ്ടും രാഹുൽ ഗാന്ധി. മോദിയുടെ ഭരണത്തിൽ എല്ലാം അപ്രത്യക്ഷമാവുകയാണ്. യുവാക്കൾക്ക് ജോലി നശഷ്ടമായി. കർഷകരുടചെ പമം കാണാതായി. ഇപ്പോൾ റാഫേൽ രേഖകളും കാണാതായെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റാഫേലിൽ പ്രദാനമന്ത്രിക്കെതിരെയു ം ആന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിനു പുറമേ പിഎംഒയും എന്തിനാണ് സമാന്തരചര്‍ച്ച നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മോദിക്കെതിരെ എഴുതാന്‍ ധൈര്യം കാട്ടിയതിനാണ് മാധ്യമങ്ങളെ ശിക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു .
വിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടെന്നും ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള നടപടികൾക്കു മുന്നോടിയായി ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നുമുള്ള വാദം ഇന്നലെ എജി റഫേൽ പരിഗണിക്കവെ സുപ്രീംകോടതിയിൽ ഉന്നയിച്ചു. തെളിവു നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ച്, മോഷ്ടിക്കപ്പെട്ട രേഖകൾ കോടതിക്കു പരിശോധിക്കാമെന്നു ജസ്റ്റിസ് ജോസഫ് പറഞ്ഞു.
റഫാല്‍ ഇടപാട് വൈകിപ്പിച്ചതിന് പ്രധാനമന്ത്രിക്കെതിരേയും അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിരോധമന്ത്രാലയത്തിനു പുറമേ പിഎംഒയും എന്തിനാണ് സമാന്തരചര്‍ച്ച നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അഴിമതി നടത്തിയിട്ടില്ലെങ്കില്‍ പ്രധാനമന്ത്രി അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും രാഹുല്‍ ചോദിച്ചു. സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത് തെളിവുകള്‍ പുറത്തുകൊണ്ടുവന്നവരെയാണെന്നും മോദിക്കെതിരെ എഴുതാന്‍ ധൈര്യം കാട്ടിയതിനാണ് മാധ്യമങ്ങളെ ശിക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു . മോദി ഭരണത്തില്‍ എല്ലാം കാണാതാകുന്നുവെന്നും രണ്ടുകോടി തൊഴില്‍ കാണാതായെന്നും രാഹുല്‍ പരിഹസിച്ചു
അഴിമതി ആരോപിക്കപ്പെടുമ്പോൾ സർക്കാർ ദേശസുരക്ഷയിൽ അഭയം തേടുന്നതെങ്ങനെയെന്ന് റഫാൽ യുദ്ധവിമാന കേസിൽ സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. കരാർ അനിവാര്യമായിരുന്നുവെന്നും ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അറ്റോർണി ജനറൽ (എജി) കെ.കെ. വേണുഗോപാൽ വാദിച്ചപ്പോഴായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫിന്റെ ചോദ്യം.
വിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടെന്നും ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള നടപടികൾക്കു മുന്നോടിയായി ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നുമുള്ള വാദവും എജി ഉന്നയിച്ചു. തെളിവു നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ച്, മോഷ്ടിക്കപ്പെട്ട രേഖകൾ കോടതിക്കു പരിശോധിക്കാമെന്നു ജസ്റ്റിസ് ജോസഫ് വിശദീകരിച്ചു
ഇക്കാര്യത്തിൽ കോടതിയുടെ അഭിപ്രായമല്ല തന്റേതെന്നായി എജി. മോഷ്ടിക്കപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന രേഖകൾ പരിഗണിക്കാതെ മുന്നോട്ടുപോകാമെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരും ഉൾപ്പെട്ട ബെഞ്ച് ഒടുവിൽ വ്യക്തമാക്കി. ഉറവിടം വെളിപ്പെടുത്തിയ രേഖകൾ തന്നെ വേണ്ടത്രയുണ്ടെന്നു ഹർജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. കരാർ റദ്ദാക്കണമെന്നല്ല, അന്വേഷണം വേണമെന്നാണു തങ്ങൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Conclusion: