ETV Bharat / bharat

ജെഎൻയു ആക്രമണം; ആസൂത്രിത ഗൂഢാലോചനയെന്ന് എബിവിപി

author img

By

Published : Jan 8, 2020, 1:32 PM IST

ജെഎൻയു സംഭവത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് ദേശീയ സെക്രട്ടറി ശ്രീനിവാസ്

ABVP  Left Parties  violence  ജെഎൻയു ആക്രമണം  JNU attack  ഗൂഢാലോചനയെന്ന് എബിവിപി  planned conspiracy against ABVP  abvp national secretary  അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് ദേശീയ സെക്രട്ടറി ശ്രീനിവാസ്
ജെഎൻയു

ന്യൂഡൽഹി: ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തോടെ ആരോപണങ്ങളുടെ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇടതുസംഘടനകൾ എബിവിപിയാണെന്ന് കുറ്റപ്പെടുത്തിയപ്പോൾ അക്രമത്തിന് പിന്നിൽ ഇടതു സംഘടനകൾ തന്നെയാണെന്ന ആരോപണവുമായാണ് എബിവിപി രംഗത്തെത്തിയത്.

എന്നാൽ ജെഎൻയു ആക്രമണത്തിൽ അപലപിക്കുവെന്ന നിലപാടുമായി മുന്നോട്ടു വന്നിരിക്കുകയാണ് എബിവിപിയുടെ ദേശീയ സെക്രട്ടറി ശ്രീനിവാസ്. ആക്രമണം എബിവിപിയെ പ്രതിക്കൂട്ടിലാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ശ്രീനിവാസ് ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പുറത്തു നിന്നുള്ള ചിലരും എബിവിപി പ്രവർത്തകരും ചേർന്നാണ് അക്രമം നടത്തിയതെന്ന നേരിട്ട ആരോപണവുമായി മാർക്‌സിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് വൃന്ദ കാരാട്ട് മുന്നോട്ട് വന്നിരുന്നു. എബിവിപിയിൽ നിന്ന് കുറച്ചു പേരും ബാക്കി പതിനേഴോളം വരുന്ന വിദ്യാർഥികൾ ഇടതുപക്ഷത്തിൽ നിന്നാണെന്നും പിന്നീട് എയിംസ് സന്ദർശിച്ച അവർ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം, ആക്രമണത്തിനിടെ ഉയർന്ന 'ഭാരത് മാതാ കി ജയ്' വിളികൾ അക്രമികൾ ഏത് വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് തെളിയിക്കുന്നതായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

എന്നാൽ ഇത്രയധികം ഇടുപക്ഷ വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിൽ എല്ലാവരുടെയും ചിത്രങ്ങൾ പുറത്തുവിടുന്നതിനുപകരം എന്തുകൊണ്ടാണ് ഒരു വിദ്യാർഥിയുടെ മാത്രം ചിത്രം അവർ പ്രചരിപ്പിക്കുന്നതെന്ന ചോദ്യം ശ്രീനിവാസ് ഉന്നയിച്ചു. മുദ്രാവാക്യത്തെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ ആർക്കും ഭാരത് മാതാ കി ജയ് വിളിക്കാമെന്നും യെച്ചൂരിയുടെ ആരോപണത്തിനോട് ശ്രീനിവാസ് പ്രതികരിച്ചു.

എന്നാൽ ജെഎൻയു ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുമ്പോട്ടു വന്ന വ്യക്തിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ശ്രീനിവാസ് പറഞ്ഞു. ഹിന്ദു സംഘടനകളെ അപകീർത്തിപ്പെടുത്താനാണോ എന്ന് സംശയിക്കുന്നു. ഹിന്ദു രക്ഷാദളത്തിന്‍റെ പേരിൽ നടത്തുന്ന ഏതെങ്കിലും പ്രചാരണത്തിന്‍റെ ഭാഗമാണോയെന്ന കാര്യം അന്വേഷിക്കണമെന്നും ശ്രീനിവാസ് അഭിപ്രായപ്പെട്ടു. കൂടാതെ ജെഎൻയുവിൽ നടന്ന മുഴുവൽ സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തണമെന്നും ക്യാമ്പസിൽ സമാധാന പൂർണമായ അന്തരീക്ഷം നിലനിർത്താൻ എല്ലാ വിദ്യാർഥികളും സഹകരിക്കണമെന്ന് എബിവിപി ആവശ്യപ്പെടുകയാണെന്നും ശ്രീനിവാസ് വ്യക്തമാക്കി.

ന്യൂഡൽഹി: ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തോടെ ആരോപണങ്ങളുടെ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇടതുസംഘടനകൾ എബിവിപിയാണെന്ന് കുറ്റപ്പെടുത്തിയപ്പോൾ അക്രമത്തിന് പിന്നിൽ ഇടതു സംഘടനകൾ തന്നെയാണെന്ന ആരോപണവുമായാണ് എബിവിപി രംഗത്തെത്തിയത്.

എന്നാൽ ജെഎൻയു ആക്രമണത്തിൽ അപലപിക്കുവെന്ന നിലപാടുമായി മുന്നോട്ടു വന്നിരിക്കുകയാണ് എബിവിപിയുടെ ദേശീയ സെക്രട്ടറി ശ്രീനിവാസ്. ആക്രമണം എബിവിപിയെ പ്രതിക്കൂട്ടിലാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ശ്രീനിവാസ് ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പുറത്തു നിന്നുള്ള ചിലരും എബിവിപി പ്രവർത്തകരും ചേർന്നാണ് അക്രമം നടത്തിയതെന്ന നേരിട്ട ആരോപണവുമായി മാർക്‌സിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് വൃന്ദ കാരാട്ട് മുന്നോട്ട് വന്നിരുന്നു. എബിവിപിയിൽ നിന്ന് കുറച്ചു പേരും ബാക്കി പതിനേഴോളം വരുന്ന വിദ്യാർഥികൾ ഇടതുപക്ഷത്തിൽ നിന്നാണെന്നും പിന്നീട് എയിംസ് സന്ദർശിച്ച അവർ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം, ആക്രമണത്തിനിടെ ഉയർന്ന 'ഭാരത് മാതാ കി ജയ്' വിളികൾ അക്രമികൾ ഏത് വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് തെളിയിക്കുന്നതായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

എന്നാൽ ഇത്രയധികം ഇടുപക്ഷ വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിൽ എല്ലാവരുടെയും ചിത്രങ്ങൾ പുറത്തുവിടുന്നതിനുപകരം എന്തുകൊണ്ടാണ് ഒരു വിദ്യാർഥിയുടെ മാത്രം ചിത്രം അവർ പ്രചരിപ്പിക്കുന്നതെന്ന ചോദ്യം ശ്രീനിവാസ് ഉന്നയിച്ചു. മുദ്രാവാക്യത്തെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ ആർക്കും ഭാരത് മാതാ കി ജയ് വിളിക്കാമെന്നും യെച്ചൂരിയുടെ ആരോപണത്തിനോട് ശ്രീനിവാസ് പ്രതികരിച്ചു.

എന്നാൽ ജെഎൻയു ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുമ്പോട്ടു വന്ന വ്യക്തിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ശ്രീനിവാസ് പറഞ്ഞു. ഹിന്ദു സംഘടനകളെ അപകീർത്തിപ്പെടുത്താനാണോ എന്ന് സംശയിക്കുന്നു. ഹിന്ദു രക്ഷാദളത്തിന്‍റെ പേരിൽ നടത്തുന്ന ഏതെങ്കിലും പ്രചാരണത്തിന്‍റെ ഭാഗമാണോയെന്ന കാര്യം അന്വേഷിക്കണമെന്നും ശ്രീനിവാസ് അഭിപ്രായപ്പെട്ടു. കൂടാതെ ജെഎൻയുവിൽ നടന്ന മുഴുവൽ സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തണമെന്നും ക്യാമ്പസിൽ സമാധാന പൂർണമായ അന്തരീക്ഷം നിലനിർത്താൻ എല്ലാ വിദ്യാർഥികളും സഹകരിക്കണമെന്ന് എബിവിപി ആവശ്യപ്പെടുകയാണെന്നും ശ്രീനിവാസ് വ്യക്തമാക്കി.

Intro:JNU प्रकरण पर वाम दल जहाँ ABVP पर हिंसा का आरोप लगा रहे हैं वहीं ABVP ने हिंसा के लिये पूरी तरह लेफ्ट पार्टियों के छात्र इकाइयों को जिम्मेदार ठहराते हुए इसे एक बहुत बड़ी साजिश करार दे रहे हैं ।
पूरे मामले पर ईटीवी भारत ने अखिल भारतीय विद्यार्थी परिषद के राष्ट्रीय सह-संगठन मंत्री श्रीनिवास से विशेष बातचीत की है ।
श्रीनिवास ने JNU में हुई घटना की कड़ी निंदा करते हुए इसे ABVP के विरुद्ध षड्यंत्र बताया और इस पर उच्चस्तरीय जाँच की मांग भी की है ।
हालांकी ईटीवी भारत से ही बातचीत में मार्क्सवादी कम्युनिस्ट पार्टी की वरिष्ठ नेता वृंदा करात ने सीधे सीधे आरोप लगया था की कुछ बाहरी लोगों और ABVP के कार्यकर्ताओं ने हिंसा को अंजाम दिया। जब वो एम्स पहुँची थी तो 17 घायल छात्र लेफ्ट विंग के थे और केवल मामूली रूप से चोटिल छात्र ABVP के थे । CPIM के महासचिव सीताराम येचुरी ने भी कहा था की हिंसा में शमील भीड़ 'भारत मता की जय' के नारे लगा रही थी जिससे की साफ पता चलता है की वो किसकी तरफ से आये थे ।
इस बात के जवाब में ABVP के राष्ट्रीय नेता ने सवाल उठाते हुए कहा कि अगर लेफ्ट विंग के इतने छात्र घायल हुए तो क्यूँ सबकी तस्वीरें जारी करने की बजाय सिर्फ एक छात्र की तस्वीर वो मीडिया और सोशल मीडिया में सर्कुलेट कर रहे हैं । जहाँ तक नारे का सवाल है वो इस देश में कोई भी 'भारत माता की जय' के नारे लगा सकता है । श्रीनिवास ने नारे लगाने के सवाल पर JNU के उस प्रकरण की बात भी उठाई जब वहाँ 'भारत तेरे टुकड़े होंगे' और 'आज़ादी' के नारे लगे थे ।



Body:दो अलग अलाग विचारधारा से आने वाले छात्र संगठन एक दूसरे पर हिंसा का आरोप लगा रहे हैं और इसी बीच मंगलवार को एक शख्स जो खुद को हिन्दू रक्षा दल का नेता बता रहा था वो मीडिया में आया और उसने JNU हिंसा की जिम्मेदारी लेते हुए कहा की उसी ने अपने लोग JNU कैंपस में भेजे थे ।
इस बात पर ABVP नेता ने कहा है कि ऐसे शख्स को फौरन गिरफ्तार कर लेना चाहिये और इस बात की भी जाँच होनी चाहिये की कहीं वो हिन्दू रक्षा दल के नाम पर किसी प्रोप्गेंडा का हिस्सा तो नहीं जो सिर्फ हिन्दू संगठनों को बदनाम करने के लिये ऐसा कर रहा हो ।
हिंसा की घटना के बाद पुलिस कार्रवाई पर भी गंभीर सवाल उठाए गए और साथ ही जेएनयू के वाइस चांसलर और जेएनयू प्रशासन पर इस बात के आरोप लगे कि उन्होंने समय रहते दिल्ली पुलिस को कैंपस के अंदर घुसने की अनुमति नहीं दी जबकि पुलिस गेट के बाहर भारी संख्या में खड़ी थी। बाद में जब लेफ्टिनेंट गवर्नर ने ट्वीट करके कहा कि उन्होंने पुलिस को निर्देश दिए हैं कि वह इस स्थिति को नियंत्रण में लाएं उसके बाद वीसी की तरफ से पुलिस को कैंपस के अंदर घुसने की अनुमति दी गई क्या ऐसे में जेएनयू प्रशासन और पुलिस की भूमिका पर भी सवाल नहीं उठते?
इस सवाल के जवाब में अखिल भारतीय विद्यार्थी परिषद के नेता ने कहा कि जेएनयू कल्चर के नाम पर कैंपस के अंदर पुलिस की इंट्री ना होने देना और पुलिस की मौजूदगी पर आपत्ति जताना आज की बात नहीं है। कैंपस के अंदर सीसीटीवी कैमरा लगाए जाने पर भी जेएनयू में विरोध प्रदर्शन हो जाते हैं जब कि यह सुरक्षा के लिए जरूरी चीजें हैं। ऐसे में पुलिस के अंदर संशय की स्थिति होना वाजिब है लेकिन अब कैंपस के अंदर सुरक्षा की स्थिति को देखते हुए जेएनयू कल्चर के नाम पर पुलिस को रोकना बंद होना चाहिए और पुलिस को भी चाहिए कि वह इस तरह की घटनाओं को ध्यान में रखते हुए तत्काल उचित कार्यवाही करें ताकि ऐसी घटनाएं आगे ना हो। एबीवीपी के राष्ट्रीय सह संगठन मंत्री ने सरकार और पुलिस से इस पूरे घटनाक्रम की उच्चस्तरीय जांच करने की मांग की है और साथ ही सभी छात्रों से अपील की है कि वह शांति व्यवस्था बनाए रखने में सहयोग करें और जेएनयू केंपस का माहौल फिर से सामान्य हो।


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.