ന്യൂഡൽഹി: ജിഹാദി ഭീകരത, അൽ-ക്വയ്‌ദ ഭീകരവാദം, വ്യാജ ഇന്ത്യൻ കറൻസി എന്നിവയുടെ മുഖ്യ ആസൂത്രകർ പാകിസ്ഥാനാണെന്ന് ഡൽഹി പൊലീസ്. പാകിസ്ഥാനെ കൂടാതെ അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, മ്യാൻമർ, ബംഗ്ലാദേശ് എന്നീ ഏഴ് രാജ്യങ്ങൾക്കെതിരെയും ഡൽഹി പൊലീസ് ആഞ്ഞടിച്ചു. ഈ ഏഴ് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്നതെന്നും ഡൽഹി പൊലീസ് പറഞ്ഞു.
ഭീകരവാദ പ്രവർത്തനങ്ങളുടെ മുഖ്യ ആസൂത്രകർ പാകിസ്ഥാനാണെന്ന് ഡൽഹി പൊലീസ്
പാകിസ്ഥാനെ കൂടാതെ അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, മ്യാൻമർ, ബംഗ്ലാദേശ് എന്നീ ഏഴ് രാജ്യങ്ങൾക്കെതിരെയും ഡൽഹി പൊലീസ് ആഞ്ഞടിച്ചു. ഈ ഏഴ് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്നതെന്നും ഡൽഹി പൊലീസ് പറഞ്ഞു.
ഭീകരവാദ പ്രവർത്തനങ്ങളുടെ മുഖ്യ ആസൂത്രകർ പാകിസ്ഥാനാണെന്ന് ഡൽഹി പൊലീസ്
മ്യാൻമറിൽ ഐ.എസ്.ഐ പ്രവർത്തനം സജീവമാണെന്നും ചൈനയും അത്തരം ഭീകരവാദ പ്രവർത്തനങ്ങൾ പിന്തുണക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.