ഉത്തരാഖണ്ഡ്/ഋഷികേശ്: നരേന്ദ്ര നഗർ ട്രഷറിയിൽ നിന്ന് 2.48 കോടി രൂപ തട്ടിയ സംഭവത്തിൽ ട്രഷറി ഓഫീസർ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് വ്യാജ രേഖകൾ ചമച്ചാണ് സംഘം പണം പിൻവലിച്ചത്. ട്രഷറി ഓഫീസർ ജഗദീഷ് ചന്ദ്ര, അക്കൗണ്ടന്‍റ് വിനയ് ചൗധരി, ശോഭന്ത് സിങ്, കൽപേഷ് ഭട്ട്, രഞ്ചിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ രേഖകൾ ചമച്ചാണ് സംഘം പണം തട്ടിയതെന്ന് എസ്‌എച്ച്ഒ പ്രദീപ് പന്ത് പറഞ്ഞു.
ഋഷികേശിൽ ട്രഷറിയിൽ നിന്ന് 2.48 കോടി രൂപ തട്ടിയെടുത്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ
മരിച്ചയാളുടെ വ്യാജ രേഖകൾ സൃഷ്‌ടിച്ചാണ് അഞ്ചംഗ സംഘം പണം തട്ടിയത്.
ഋഷികേശിൽ ട്രഷറിയിൽ നിന്ന് 2.48 കോടി രൂപ തട്ടിയെടുത്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ