കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ പാർഥ കൺവൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടന്നെന്ന് കണ്ടെത്തൽ. രേഖകളുടെ പ്രാഥമിക പരിശോധനയിലാണ് ഇത് വ്യക്തമായത്. എഞ്ചിനിയര്‍ ശുപാർശ ചെയ്തിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും വ്യക്തമായി. സാജന്റെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. ആത്മഹത്യയിൽ പി.കെ ശ്യാമളയ്ക്ക് എതിരെ നിലവിൽ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പാർഥ കൺവൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തല്‍
എഞ്ചിനിയര്‍ ശുപാർശ ചെയ്തിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും കണ്ടെത്തല്‍
കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ പാർഥ കൺവൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടന്നെന്ന് കണ്ടെത്തൽ. രേഖകളുടെ പ്രാഥമിക പരിശോധനയിലാണ് ഇത് വ്യക്തമായത്. എഞ്ചിനിയര്‍ ശുപാർശ ചെയ്തിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും വ്യക്തമായി. സാജന്റെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. ആത്മഹത്യയിൽ പി.കെ ശ്യാമളയ്ക്ക് എതിരെ നിലവിൽ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.