ന്യൂഡല്‍ഹി:ജനുവരി 3 മുതൽ ജനുവരി 5 വരെ ജെഎൻയുവിലുള്ള എല്ലാ സെര്‍വറുകളും റെക്കോര്‍ഡിങുകളും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത രേഖകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
ജെഎന്‍യു സംഘര്‍ഷം; ഡിജിറ്റല്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു - ജെഎന്‍യു സംഘര്‍ഷം
കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷ് ഉൾപ്പെടെയുള്ള ഒമ്പത് പേരുടെ ഫോട്ടോകൾ പുറത്തുവിട്ടിട്ടുണ്ട്.
ജെഎന്‍യു സംഘര്‍ഷം; ഡിജിറ്റല്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു
ജനുവരി 5 ന് ജെഎൻയു കാമ്പസിൽ അക്രമ സംഭവം നടന്നതിനെത്തുടര്‍ന്നാണ് പരിശോധന. മുഖംമൂടി ധരിച്ച സംഘം സർവകലാശാലയിലെ അധ്യാപകരെയും വിദ്യാർഥികളെയും ആക്രമിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷ് ഉൾപ്പെടെയുള്ള ഒമ്പത് പേരുടെ ഫോട്ടോകൾ പുറത്തുവിട്ടിട്ടുണ്ട്.